Tuesday, May 7, 2013

എയുത്ത് ഒരു സുഗമാനെന്നത് അനുഭവം.

അല്ലെങ്ങില്‍ എന്ധിനാണ് ഡയറി താളുകള്‍ പച്ചയായ ജീവിതം വിളിച് പറയുന്നത്. ആവിഷ്കാര സ്വതന്ത്രന്ദ്രതിന്റെ പരിധിയിലേക്ക് ഒതുങ്ങി നില്കുാമ്പോയും ഹൃദയസംവദഞ്ള്ക്ക് അക്ഷരങ്ങള്‍ മഞ്ഞ്ഹുകനങ്ങള്‍ ആകുന്നുണ്ട് പലപ്പോയും. അങ്ങനെയനനന്റെ സ്നേഹവും പ്രണയവുമൊക്കെ വാകുകള്‍ ഗര്ഭംള ധരിച്ചത്. പ്രണയ വയ്കരികതാക് ഒരു ഇരയില്ലതത് കൊണ്ട് തന്നെ അതിന്റെ ഭാവനാ ചിത്രം തീരെ സ്രെധികാന്‍ പോയില്ല എന്നത് അസ്വഭാവികവും പ്രണയത്തിന്റെ നിറംപുരട്ടി അക്ഷരങ്ങളാല്‍ ഒതിക്കിവെച്. അഭ്വമമായരു പ്രേമത്തിന്റെള കഥ പറയാന്‍ വേദനയെടുതിടുന്ദ് പലപ്പോയും പക്ഷെ......... ദീര്ഘ. നിസ്വസത്തിന്റെെനേടുവീര്പ്പു കളിലെക് ജീവിതം തുറിച് നോക്കിയപ്പോള്‍ നിഷ് പ്രഭാനയാത് പ്രേമകഥയിലെ സങ്ങല്പ്പിക നായകന്‍ എതൊരു വസ്തുവിനും അതിന്‍റെ നിലനില്പ്പിനോരിടം എന്നത് പോലെ എന്‍റെ സ്നേഹത്തിനും ഒരിടം അനേൃഷിച്ചു ഹൃദയം ഹൃദയാന്ധരങ്ങളിലേക് കടന്നു ചെന്നിട്ടുണ്ട്. ഹൃദയഭാഷയുടെ മൊഴിമാറ്റത്തിലേക്ക്സ്നേഹവും വാജാല മാകുന്നത് നിസസ്ഗതയോടെ നോക്കിനിന്നിട്ടുണ്ട്. സ്നേഹം മാത്രം തിരുച്ചു കിട്ടുമെന്ന സ്വര്‍തതയില്‍ ഇടപെടലുകളിലെസ്നേഹിക്ക പെടുന്നവര്‍ , എന്ന സ്വകാര്യ അഹ‌കാരതോടെ, ഇങ്ങനെ സ്വപ്നലോകത്ത് ഒരു കാമുകന്‍ പ്രേമികാതെ പ്രേമിച്ചും പ്രണയികാതെ പ്രണയിച്ചും നിരാശാകാമുകനകുന്നതിലെ “സുഖം” ഇതാ ഇങ്ങനെ ചിലത് എയുതി കുറിക്കുംബോയാണ്. ഇപ്പറഞ്ഞ ഒരു റോളിലും ആളാവാന്‍ കഴിയാതത്തിലെ നിരാശയിലല്മറിനിന്ന്ജീആവിതതെത്തെ നോക്കികാണാന്‍ കാഴുന്നതിലെ ആസ്വദനം പകര്ത്തി വെക്കുകമത്രമാനിത്. പ്രണയലോകത്തേക്ക് എന്റെല പരിമിതികളുടെ കിളിവാതിലൂടെ ഒളികണ്ണിട്ട് നോകിയിറ്റുണ്ട് അതും പരമസത്യം

1 comment: